പൊന്നാനി : ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം താങ്ങാനാവാതെ പൊന്നാനിയിലെ ആറു ഹോട്ടലുകൾ പൂട്ടി. ചില ഹോട്ടലുകൾ ഇടവിട്ട ദിവസങ്ങൾ തുറക്കുന്ന സ്ഥിതിയിലുമായി. കിലോയ്ക്ക് 16 രൂപയുണ്ടായിരുന്ന സവാളയ്ക്ക് 74 രൂപയായതും 10 രൂപയുണ്ടായിരുന്ന തേങ്ങ 24 രൂപയായതും 12 രൂപയുണ്ടായിരുന്ന തക്കാളി 44 രൂപയായതും പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലെത്തിച്ചതായി ഹോട്ടലുടമകൾ പറയുന്നു. 900 രൂപയുണ്ടായിരുന്ന ഗ്യാസ് 1900 രൂപയിലെത്തിയതും പ്രതിസന്ധികൾക്ക് ആക്കംകൂട്ടി. സാധനങ്ങൾക്ക് അടിക്കടി വില വർധിക്കുമ്പോഴും രണ്ട് വർഷം മുൻപുള്ള നിരക്കാണ് ഭക്ഷണത്തിന് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതെന്നും ഹോട്ടലുടമകൾ പറയുന്നു.
കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…
ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…
എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…
വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…